പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.
അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്.
രാവിലെ വിളിക്കാമെന്ന് ഞാനും.
ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....
കണ്ണുകൾകൊണ്ട് കണ്ണുകളെ കാണാൻ ശ്രമിക്കുന്നതുപോലെ
-
ആദ്യസമാഹാരമായ ‘സദാമിന്റെ ബാർബറി’ന്റെ (2015) ആമുഖത്തിൽ പി എസ്
റഫീഖ്, ഏകാകിതയ്ക്കും കഠിനവ്യസനങ്ങൾക്കും ഇടയിൽ പുതിയൊരു വാക്കിനായി ഉഴറി
നട...